Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightറിസർവ് ബാങ്കിൽ...

റിസർവ് ബാങ്കിൽ ഓഫിസർ: 120 ഒഴിവുകൾ

text_fields
bookmark_border
റിസർവ് ബാങ്കിൽ ഓഫിസർ: 120 ഒഴിവുകൾ
cancel

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസർ ‘ഗ്രേഡ് ബി’ തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 120 ഒഴിവുകളുണ്ട്. (ജനറൽ കേഡർ- 83, ഡി.ഇ.പി.ആർ കേഡർ -17, ഡി.എസ്.ഐ.എം കേഡർ -20). വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.rbi.org.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.

1. ഓഫിസർ (ജനറൽ): ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ (പട്ടിക, ഭിന്നശേഷി വിഭാഗത്തിന് 50 ശതമാനം മതി) ബിരുദം. ടെക്നിക്കൽ/പ്രഫഷനൽ ബിരുദക്കാരെയും പരിഗണിക്കും. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദം.

2. ഓഫിസർ (ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് പോളിസി റിസർച്ച്): ഇക്കണോമിക്സ്/ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/ഫിനാൻഷ്യൽ ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/അനുബന്ധ ശാഖകളിൽ എം.എ/എം.എസ്‍സി 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.

അല്ലെങ്കിൽ ഫിനാൻസ്/അനുബന്ധ ശാഖകളിൽ എം.എ/എം.എസ്‍സി 55 ശതമാനം മാർക്കോടെ പാസായിരിക്കണം. ഇക്കണോമിക്സിൽ ഡോക്ടറേറ്റ് ബിരുദം അല്ലെങ്കിൽ ഗവേഷണം/അധ്യാപക പരിചയം അഭിലഷണീയം.

3. ഓഫിസർ (ഡിപ്പാർട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് ): സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/അനുബന്ധ ശാഖകൾ/ഡേറ്റ സയൻസ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (മെഷ്യൻ ലേണിങ്/ബിഗ് ഡേറ്റ അനലിറ്റിക്സ്/അനുബന്ധ ശാഖകളിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കിൽ ഇതേ വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ കുറയാതെ നാലുവർഷത്തെ ബാച്ചിലേഴ്സ് ബിരുദം. നിർദിഷ്ട വിഷയങ്ങളിൽ ഡോക്ടറേറ്റ് ബിരുദം അഭിലഷണീയം.

പ്രായപരിധി 2025 സെപ്റ്റംബർ ഒന്നിന് 21 വയസ്സ് തികയണം. 30 വയസ്സ് കവിയാനും പാടില്ല.

അപേക്ഷ ഫീസ് 850 രൂപ + 18 ശതമാനം ജി.എസ്.ടി. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 100 രൂപ +ജി.എസ്.ടി. ഓൺലൈനിൽ സെപ്റ്റംബർ 30ന് വൈകീട്ട് ആറു മണിവരെ അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, എറണാകുളം, കോട്ടയം, മലപ്പുറം, പാലക്കാട്, കൊല്ലം നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാവും.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസർ ‘ഗ്രേഡ് ബി’ തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 120 ഒഴിവുകളുണ്ട്. (ജനറൽ കേഡർ- 83, ഡി.ഇ.പി.ആർ കേഡർ -17, ഡി.എസ്.ഐ.എം കേഡർ -20). വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.rbi.org.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.

1. ഓഫിസർ (ജനറൽ): ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ (പട്ടിക, ഭിന്നശേഷി വിഭാഗത്തിന് 50 ശതമാനം മതി) ബിരുദം. ടെക്നിക്കൽ/പ്രഫഷനൽ ബിരുദക്കാരെയും പരിഗണിക്കും. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദം.

2. ഓഫിസർ (ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് പോളിസി റിസർച്ച്): ഇക്കണോമിക്സ്/ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/ഫിനാൻഷ്യൽ ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/അനുബന്ധ ശാഖകളിൽ എം.എ/എം.എസ്‍സി 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.

അല്ലെങ്കിൽ ഫിനാൻസ്/അനുബന്ധ ശാഖകളിൽ എം.എ/എം.എസ്‍സി 55 ശതമാനം മാർക്കോടെ പാസായിരിക്കണം. ഇക്കണോമിക്സിൽ ഡോക്ടറേറ്റ് ബിരുദം അല്ലെങ്കിൽ ഗവേഷണം/അധ്യാപക പരിചയം അഭിലഷണീയം.

3. ഓഫിസർ (ഡിപ്പാർട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് ): സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/അനുബന്ധ ശാഖകൾ/ഡേറ്റ സയൻസ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (മെഷ്യൻ ലേണിങ്/ബിഗ് ഡേറ്റ അനലിറ്റിക്സ്/അനുബന്ധ ശാഖകളിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കിൽ ഇതേ വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ കുറയാതെ നാലുവർഷത്തെ ബാച്ചിലേഴ്സ് ബിരുദം. നിർദിഷ്ട വിഷയങ്ങളിൽ ഡോക്ടറേറ്റ് ബിരുദം അഭിലഷണീയം.

പ്രായപരിധി 2025 സെപ്റ്റംബർ ഒന്നിന് 21 വയസ്സ് തികയണം. 30 വയസ്സ് കവിയാനും പാടില്ല. അപേക്ഷ ഫീസ് 850 രൂപ + 18 ശതമാനം ജി.എസ്.ടി. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 100 രൂപ +ജി.എസ്.ടി. ഓൺലൈനിൽ സെപ്റ്റംബർ 30ന് വൈകീട്ട് ആറു മണിവരെ അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, എറണാകുളം, കോട്ടയം, മലപ്പുറം, പാലക്കാട്, കൊല്ലം നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാവും.

Show Full Article
TAGS:Reserve Bank of India job vacancy Career News Latest News 
News Summary - Reserve bank officer vacancy
Next Story