Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘പിനാച്ചിയോ’...

‘പിനാച്ചിയോ’ ദമ്മാം ‘ഇത്റ’യിൽ പാവനാടക രൂപത്തിൽ

text_fields
bookmark_border
pinachiyo drama
cancel
camera_alt

‘പിനാച്ചിയോ’ പാവനാടകം ഇത്റയിൽ അരങ്ങേറിയപ്പോൾ

ദമ്മാം: ലോകം മുഴുവനും കുട്ടികളടക്കമുള്ള പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റുകയും 1940-ൽ ഓസ്കർ നേടുകയും ചെയ്ത ആദ്യ അനിമേഷൻ സിനിമ ‘പിനാച്ചിയോ’ നാടക രൂപത്തിൽ സൗദി അറേബ്യയിൽ അരങ്ങേറി. വാൾട്ട് ഡിസ്നി പ്രൊഡക്ഷൻസ് നിർമിച്ച ‘പിനാച്ചിയോ’ സിനിമയുടെ കഥയാണ് നാടകരൂപത്തിൽ ദമ്മാം ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൽച്ചറിൽ (ഇത്റ)യിലാണ് അരങ്ങേറിയത്. സ്പെയിനിലെ പ്രശസ്തമായ ‘ലാ ബൽദുഫ’ നാടക കമ്പനിയാണ് നാടകം അണിയിച്ചൊരുക്കി അവതരിപ്പിക്കുന്നത്.

സ്പാനിഷ് ഭാഷ സംസാരിക്കുന്ന മരപ്പണിക്കാരനായ കുട്ടിയുടെ കഥ പറയുന്ന പിനോച്ചിയെ അറബി ഭാഷയിൽ സൗദിയുടെ സാഹചര്യത്തിൽ വളരുന്ന രീതിയിലാണ് നാടകമായി അവതരിപ്പിക്കുന്നത്. തിങ്ങിനിറഞ്ഞ അറബ് സദസിന് ഇത് സ്വന്തം അനുഭവങ്ങളായി അതിനെ എളുപ്പം ഏറ്റുവാങ്ങാൻ ഇത് അവസരമൊരുക്കി. കാർലോ കൊളോഡി പ്രശസ്ത എഴുത്തുകാരൻ ഇറ്റാലിയൻ ഭാഷയിൽ 1883-ൽ കുട്ടികൾക്കുവേണ്ടി രചിച്ച ‘ദി അഡ്വഞ്ചേഴ്സ് ഓഫ് പിനോച്ചിയോ’ എന്ന കൃതിയെ ആസ്പദമാക്കിയാണ് വാൾട്ട് ഡിസ്നി പ്രൊഡക്ഷൻസ് അമേരിക്കൻ ആനിമേറ്റഡ് മ്യൂസിക്കൽ ഫാൻറസി ചിത്രമായി ഇത് നിർമിച്ചത്.

ഇതോടെ എല്ലാ അതിരുകളും ഭേദിച്ച് പതിനായിരങ്ങളുടെ ഹൃദയത്തിലേക്ക് പിനാച്ചിയോ എന്ന ഇറ്റാലിയൻ മരപ്പണിക്കാരൻ കുട്ടി മാറുകയായിരുന്നു. ഇതിന് പിന്നീട് ഓസ്കർ അംഗീകാരം ലഭിച്ചു. ചെറുപ്പത്തിേല അനാഥനായിപ്പോകുന്ന ഒരു ദരിദ്ര ബാലന്റെ ജീവിതവഴികളിലൂടെയാണ് ഇതിന്റ കഥ പുരോഗമിക്കുന്നത്.ഇത് ലോകത്തിനുവേണ്ടി പുനരവതരിപ്പിച്ച അവതാരകർ കൂടിയായ എൻറിക് ബ്ലാസി, കാർലോസ് പിജുവാൻ, എമിലിയാനോ പാർഡോ എന്നിവർ നാടകം അരങ്ങേറുന്നതിന് മുമ്പ് സദസ്സുമായി അനുഭവങ്ങൾ പങ്കുവെച്ചു. സാമൂഹിക അവബോധത്തെ സന്നിവേശിപ്പിക്കാൻ, കോമാളിത്തമെന്ന് തോന്നുമെങ്കിലും പാവനാകടങ്ങളും ആംഗ്യരൂപങ്ങളും ഉൾപ്പെടുന്ന കലാസൃഷ്ടികൾ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇത്തരം സേവനങ്ങളുമായി ഉലകം ചുറ്റുകയാണ് ‘ലാ ബൽദുഫ’ നാടക കമ്പനി.

മരക്കഷണങ്ങൾ, കടലാസ് തുടങ്ങിയ ലളിതമായ സാധനങ്ങൾ കൊണ്ടാണ് ഈ പാവനാടകത്തിനുള്ള രൂപങ്ങൾ സൃഷ്ടിക്കുന്നത് തന്നെ. ‘ഇത്റ’യിൽ കാഴ്ചക്കാർക്ക് കൂടി പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് നാടകം സംവിധാനിച്ചത്. മാത്രമല്ല കഥാപാത്രങ്ങൾ സംസാരിച്ച ഭാഷ അറബിയായിരുന്നു. 40-ലധികം രാജ്യങ്ങളിൽ പര്യടനം നടത്തിയതിനുശേഷം സൗദിയിലെത്തിയ നാടക കമ്പനി ഇത് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരേയും ആകർഷിക്കുന്നുവെന്ന് അവകാശപ്പെട്ടു. കൊളോഡിയുടെ മൂല കഥയുടെ ആത്മാവ് ചോർന്നുപോകാതെയാണ് ലാ ബൽദുഫ പാവ നാടകം രൂപപ്പെടുത്തിയിരിക്കുന്നത്.അതേസമയം സമകാലിക പ്രേക്ഷകരെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ, അത്ഭുതത്തിന്റെയും ഭാവനയുടെയും ലോകത്തേക്ക് ഇതിന്റെ പ്രകടനം കൂട്ടിക്കൊണ്ട് പോകുന്നുണ്ട്.

Show Full Article
TAGS:damam 'Itra' Saudi Arabia News Gulf News gulf news malayalam 
News Summary - ‘Pinachiyo’ is a sacred drama in ‘Itra’.
Next Story