Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightParentingchevron_rightമക്കളാണ്,...

മക്കളാണ്, ടോക്സിക് ആകരുത്

text_fields
bookmark_border
മക്കളാണ്, ടോക്സിക് ആകരുത്
cancel

കർക്കശക്കാരാകുന്നത് കുട്ടികളിൽ നല്ല സ്വഭാവം വളർത്താനും ഉത്തരവാദിത്തമുള്ളവരാക്കാനും സഹായിക്കുമെന്നാണ് പല മാതാപിതാക്കളും കരുതുന്നത്. ഒരുപരിധിവരെ ഇത് നല്ലതാണെങ്കിലും പരിധി വിട്ടാൽ അത് വിപരീത ഫലമായിരിക്കുമുണ്ടാക്കുക. അതിന്റെ ചില ലക്ഷണങ്ങൾ ഇവയാണ്.

നിയന്ത്രണമാകുന്ന അച്ചടക്കം

ടോക്സിക് പാരന്റായി മാറുന്നത് ഒറ്റദിവസം കൊണ്ട് സംഭവിക്കുന്നതല്ല. ഒരുപക്ഷേ രക്ഷാകർത്താക്കളുടെ രീതികളാണ് അവർപോലും അറിയാതെ കുട്ടികളിൽ മോശമായി ബാധിക്കുന്നത്. അച്ചടക്കം കുട്ടികൾക്ക് കടുത്ത നിയന്ത്രണമായും കരുതൽ ഭയമായും അനുഭവപ്പെടാൻ തുടങ്ങും. മാതാപിതാക്കളുടെ പ്രതീക്ഷകൾ കുട്ടികൾക്ക് കടുത്ത സമ്മർദമായി മാറുകയും ചെയ്യും.

ചോദ്യം വേണ്ട, അനുസരിച്ചാൽ മതി

മറുത്തൊന്ന് ചോദിക്കാൻപോലുള്ള അവസരം പല കുടുംബങ്ങളിലും ഉണ്ടാകാറില്ല. ചോദ്യം ചെയ്യാതെ എല്ലാം അനുസരിക്കേണ്ടിവരുന്ന സ്ഥിതി. ഇത് കുട്ടികളിലെ സഹജമായ കൗതുകങ്ങൾ ഇല്ലാതാക്കും. ചർച്ചകൾക്കുപോലും അവസരമില്ലാത്ത അന്തരീക്ഷം സംസാരിക്കാൻ ഭയക്കുന്നവരായും മൗനികളായും അവരെ മാറ്റും

ലക്ഷ്യം നേടാനുള്ള സമ്മർദം

കുട്ടികൾ ഉയർന്ന ലക്ഷ്യങ്ങൾ നേടണമെന്ന് ആഗ്രഹിക്കുന്നത് നല്ലതാണ്. ഇതിനായി കഠിനമായി സമ്മർദം ചെലുത്തുന്നത് നല്ലതാണെന്നാണ് പല കർക്കശക്കാരായ മാതാപിതാക്കളുടെയും വിശ്വാസം. പരമാവധി ശ്രമിച്ചിട്ടും അതൊന്നും പോരെന്ന നിലപാട് കുട്ടികളെ വൈകാരികമായി തളർത്തും.

വികാരങ്ങൾ ദൗർബല്യമല്ല

കുട്ടികൾ ദേഷ്യപ്പെടുന്നതും സങ്കടപ്പെടുന്നതും ഭയപ്പെടുന്നതുമെല്ലാം അവർ ദുർബലരാണെന്നതിന്റെ ലക്ഷണമായാണ് പല രക്ഷിതാക്കളും കാണുന്നത്. വികാരങ്ങൾ പ്രകടിപ്പിക്കാൻ അവസരമില്ലെങ്കിൽ കുട്ടികൾ അവയെ അടിച്ചമർത്തും. ഇത് കാലക്രമേണ ഡിപ്രഷനിലേക്കും ഉത്കണ്ഠയിലേക്കും അവരെ തള്ളിവിടും.

ഉപാധികളോടെയുള്ള സ്നേഹം

നേട്ടം കൈവരിക്കുമ്പോൾ മാത്രമായിരിക്കും ചില വീടുകളിൽ കുട്ടികളെ പ്രശംസിക്കുകയോ ഒന്നു കെട്ടിപ്പിടിക്കുകയോ ചെയ്യുന്നത്. ഉയർന്ന സ്കോർ വാങ്ങിയാൽ മാത്രമേ സ്നേഹം ലഭിക്കൂ എന്ന് കുട്ടികൾ വിശ്വസിക്കാൻ തുടങ്ങും. തെറ്റുപറ്റിയാൽ സ്നേഹം പിൻവലിക്കുന്നതും വിജയിക്കുമ്പോൾ മാത്രം ഊഷ്മളമാവുകയും ചെയ്യുന്ന വിഷലിപ്തമായ അന്തരീക്ഷം ഇത് സൃഷ്ടിക്കും. കാലക്രമേണ, സ്നേഹത്തിന്റെ മൂല്യത്തെക്കുറിച്ചുപോലും സംശയാലുക്കളായി മാറാൻ ഇത് ഇടയാക്കും.

Show Full Article
TAGS:Toxicity Parenting 
News Summary - Article about toxic parenting
Next Story